സ്നേഹത്തിൻ പ്രലോഭനങ്ങൾ പല വഴിയായി മുന്നിൽ തെളിയുന്നേരം,
അറിയാതെ ഒരെണ്ണം തെറ്റിയകന്നാൽ; അത് മമതെറ്റന്നായി വരികിലും ,
ആ തെറ്റിനോപ്പമെൻദേഹവും ചേർത്ത് എൻ തലമേൽ ചാർത്തികെട്ടി, ത്തള്ളി-
പെരുവഴിയതിലോന്നിൽ; കൊല്ലരുതടിയനെ, പല പെരുവഴികളിലെ
തിരുവഴിയേ!
'നി'ശ്വാസം ഒരു ചെറിയ ആശ്വാസത്തിന് ...
Comments
Post a Comment